Showing posts with label പത്ര വാര്‍ത്ത. Show all posts
Showing posts with label പത്ര വാര്‍ത്ത. Show all posts

Tuesday, May 15, 2012

തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍



തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍


പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


 മോചിത മോഹനന്‍
 ലോകമെമ്പാടും തെരുവുകള്‍ സമരഭൂമികളാവുകയാണ്. സഞ്ചരിക്കാന്‍ മാത്രമല്ല, സമരം ചെയ്യാനുള്ള ഇടം കൂടിയാണ് തെരുവുകളെന്ന് തെളിയിച്ച് രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ  പ്രയോഗ ഭൂമിയാക്കി മാറ്റിക്കൊണ്ട് സാമ്രാജത്വ ആഗോളീകരണത്തിനെതിരെ പുതിയ സമരമുഖങ്ങള്‍ തുറക്കപ്പെടുകയാണ്. കേരളത്തില്‍ തെരുവുകള്‍ സമരഭൂമികളാവുന്നത് പുതിയ സംഭവമല്ല.
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തീച്ചൂളയിലായിരുന്നു കേരളം. കെ.കേളപ്പന്‍ നയിച്ച വൈക്കം സത്യാഗ്രഹം ഇതിന്റെ മുന്നിലുണ്ട്. തെരുവുകളിലൂടെ വില്ലുവണ്ടിയോടിച്ച് സവര്‍ണ്ണാധിപത്യത്തെ ചോദ്യം ചെയ്ത അയ്യങ്കാളിയുടെ പോരാട്ടം ജാതി ജന്മി നാടുവാഴിത്തത്തിന്റെ നാലുകെട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവനും ആത്മാഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ്. കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ഛന്റെ വസതിക്കു മുന്നിലൂടെയുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന സമരവും പാലിയം സത്യാഗ്രഹവും ഏറ്റവും കൂടുതല്‍ ഭരണകൂട ഭീകരത നേരിടേണ്ടിവന്ന സമരങ്ങളിലൊന്നാണ്. ആര്യപള്ളത്തിന്റെയും പ്രിയദത്തയുടെയും നേതൃത്വത്തില്‍ അന്തര്‍ജ്ജനങ്ങള്‍ തെരുവിലിറങ്ങിയത് ചരിത്ര സംഭവമാണ്. എ.കെ.ജി. എന്നും സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം, പാലിയം സത്യാഗ്രഹത്തിന്റെ ചരിത്രത്തിലൂടെ പാലിയേക്കരയിലെത്തുമ്പോള്‍ മുഖ്യാധാര വിപ്ലവ പ്രസ്ഥാനങ്ങള്‍ ചുങ്കപ്പുരയില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം തന്നെ. പഴശ്ശിരാജയും വേലുത്തമ്പി ദളവയും ആറ്റിങ്ങല്‍ റാണിയും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചുങ്ക വ്യവസ്ഥക്കെതിരെ പൊരുതിയ ദേശാഭിമാനികളായിരുന്നു.
 2010 ഡിസംബര്‍ 17 വെള്ളി. ടുണീഷ്യയിലെ വഴിയോര കച്ചവടക്കാരനായ മുഹമ്മദ് ബു അസീസി യെന്ന ചെറുപ്പക്കാരന്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മാഹുതി ചെയ്തു. ഏകാധിപതിയായി സൈനുല്‍ ആബിദിന്‍ ബിന്‍ അലിയും മാധ്യമങ്ങളും സംഭവത്തെ അത്ര ഗൗരവമായി കണ്ടില്ല. പക്ഷെ ആ ചെറുപ്പക്കാരന്റെ ശരീരത്തില്‍ നിന്ന് പടര്‍ന്ന തീ നാമ്പുകള്‍ ടൂണീഷ്യന്‍ തെരുവുകളെ പ്രക്ഷോഭത്തിന്റെ തീക്കാറ്റിലമര്‍ത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരഭൂമികളായി ടൂണീഷ്യന്‍ തെരുവുകള്‍ മാറി. ഏകാധിപതികളും സാമ്രാജ്യത്വശക്തികളും കയ്യടക്കിയ തെരുവുകളെല്ലാം ജനങ്ങള്‍ തിരിച്ചുപിടിക്കുകയും പോരാട്ടങ്ങളുടെ സംഗമസ്ഥാനമായി കവലകള്‍ മാറുകയും ചെയ്ത കാഴ്ച പാശ്ചാത്യ ഭരണകൂടങ്ങളെ അമ്പരപ്പിച്ചു. സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി. പലരും വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയെങ്കിലും ഏകാധിപതികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് വരെയുള്ള തെരുവുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചു.
ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം.
ഈ  കൊച്ചുകേരളത്തിന്റെ തെരുവുകളിലും പ്രക്ഷോഭത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതപ്പെടുകയാണ്. എന്‍.എച്ച്. 47 ല്‍ മണ്ണുത്തി – അങ്കമാലി റൂട്ടില്‍ പാലിയേക്കരയില്‍ ഗുരുവായൂരപ്പന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കുത്തക കമ്പനി കെട്ടിപ്പൊക്കിയ ചുങ്കപ്പുര, കേരളത്തെ സംബന്ധിച്ച് സാമ്രാജത്വചൂഷണത്തിന്റെ ഭീകരരൂപമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഈ ചുങ്കവ്യവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ട് കുത്തക കമ്പനിക്കുവേണ്ടിയുള്ള എപ്പിസോഡുകള്‍ക്ക് രൂപം നല്‍കുകയാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം. വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളായി

തെരുവുകള്‍ വികസിച്ചു. ശത്രുവിനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാന്‍ അധികാരി വര്‍ഗ്ഗങ്ങള്‍ മികച്ച റോഡുകളുണ്ടാക്കി. ഇടവഴികള്‍ റോഡുകളായും റോഡുകള്‍ ദേശീയ പാതകളായും വികസിച്ചതിന്റെ പിന്നില്‍ പോരാട്ടങ്ങളുടെയും അടിച്ചമര്‍ത്തലിന്റേയും എത്രയോ കഥകളുണ്ട്. റോഡുകള്‍ ഉണ്ടാക്കുകയെന്നത് ഭരണവര്‍ഗ്ഗത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായിരുന്നു. ചന്തകളിലേക്കും തുറമുഖങ്ങളിലേക്കും ചരക്കുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനും സമരങ്ങളും കലാപങ്ങളും അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കുന്നതിനും മികച്ച റോഡുകള്‍ ആവശ്യമായി. സാമ്രാജ്യത്വ ആഗോളീകരണത്തിന്റ കാലഘട്ടത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഹൈവേകളും നാലുവരിപാതകളും ചുങ്കവ്യവസ്ഥയും അധിനിവേശത്തിന്റെ പ്രത്യക്ഷ രൂപങ്ങളാണ്. സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ദേശീയ പാതകള്‍ നവീകരിച്ച് സ്വകാര്യ വത്ക്കരിക്കുകയും ചുങ്കംപിരിച്ച് കോടികള്‍ ലാഭമുണ്ടാക്കാന്‍ കുത്തകകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സൗജന്യയാത്രക്കുള്ളതല്ല ദേശീയപാതകളെന്നും ബി.ഒ.ടി. അടിസ്ഥാനത്തില്‍ നവീകരിച്ച് ചുങ്കവ്യവസ്ഥയിലൂടെ അവയെ കച്ചവടവത്ക്കരിക്കണമെന്ന് ലോകബാങ്ക് പദ്ധതി തയ്യാറാക്കിയിട്ട് രണ്ട് ദശാബ്ദങ്ങളിലേറെയായി.
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പിടിമുറുക്കിയ കുത്തകകളും ഊഹ മൂലധന ശക്തികളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിച്ച് ദേശീയ പാതകളെ സ്വകാര്യ സ്വത്താക്കിയതില്‍ അമ്പരന്നിട്ട് കാര്യമില്ല. കാരണം നവലിബറല്‍ സിദ്ധാന്തത്തിന്റെ ഒരു പ്രയോഗമാണ് ചുങ്കം പിരിവ്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം ( ഓമന പേര് ഗ്രാന്റ്) ഉപയോഗിച്ച് റോഡ് നവീകരിക്കുകയും പിന്നീട് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്ന വികസന രീതിയുടെ അടിത്തറ സാമ്രാജ്യത്വ ആഗോളീകരത്തിന്റേതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ചുങ്കം പിരിവിനെതിരെയുള്ള സമരങ്ങളില്‍ നിന്ന് പലപ്പോഴും ഈ രാഷ്ട്രീയ പ്രശ്‌നം വഴിമാറിപ്പോകുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാരം തീര്‍ച്ചയായും കേരളത്തിന്റെ നാളേക്കുവേണ്ടിയുള്ളതാണ്. ദിവസം ശരാശരി ഒരു കോടിയോളം രൂപ ചുങ്കം പിരിച്ചെടുക്കുന്ന ഈ ചൂഷണ സംവിധാനത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പാലിയേക്കരയില്‍ ഉയര്‍ന്നിരിക്കുന്ന ചുങ്കപ്പുര നാളെ കേരളത്തിലെ നൂറോളം  കേന്ദ്രങ്ങളില്‍ കെട്ടിപ്പൊക്കുമെന്നതിന്റെ സൂചന ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. 


ടോളില്ലാതെ റോഡുണ്ടാക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞു. കേരളത്തില്‍ 1360 കിലോമീറ്റര്‍ റോഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നവീകരിച്ച് ടോള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും കുത്തകക്ക് ടോള്‍ നല്‍കാതെ കേരളീയര്‍ക്ക് സഞ്ചരിക്കാനാവില്ലെന്ന് ചുരുക്കം.
നവലിബറല്‍ നയങ്ങളെ പിന്തുണക്കാനും അതുമായി ബന്ധപ്പെട്ട വികസന രീതികളെ സ്വാഗതം ചെയ്യാനും ലജ്ജയില്ലാത്ത മുഖ്യധാര വിപ്ലവ പ്രസ്ഥാനങ്ങളാണ് ചുങ്കത്തിന് കുടപിടിച്ചു കൊടുക്കുന്നത്. യാഥാര്‍ത്ഥ്യമായി കഴിഞ്ഞ ടോളിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.ഐ(എം) ന്റെ പ്രമുഖ നേതാവ് തൃശൂരില്‍ പ്രഖ്യാപിച്ചത്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് സമരങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കലാണോ വിപ്ലവ പ്രസ്ഥാനത്തിന്റെ ചുമതല ? ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമല്ലേ?, വിലക്കയറ്റം യാഥാര്‍ത്ഥ്യമല്ലേ ?, തൊഴിലില്ലായ്മ യാഥാര്‍ത്ഥ്യമല്ലേ ? ഇതിനെതിരെ സമരങ്ങള്‍ പാടില്ലെന്നാണോ സി.പി.ഐ(എം) നയം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ വികസനരീതികള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കാന്‍ മാത്രമാണ് പാലിയേക്കരയിലെ ചുങ്കപ്പുരയില്‍ ഇളവുകള്‍ നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് സി.പി.ഐ(എം) പ്രഖ്യാപിച്ചതിന്റെ പിന്നിലെ രഹസ്യം. പാലിയേക്കരയില്‍ ഇളവുകള്‍ നേടിയെടുക്കുക; ഭാവിയില്‍ കേരളത്തില്‍ ഉയരുന്ന ചുങ്കപ്പുരകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. അതുമാത്രമാണ് സി.പി.ഐ(എം) ലക്ഷ്യമിടുന്നത്. 

സാമ്രാജത്വ ആഗോളീകരണത്തിന്റെ ഭാഗമായുള്ള വ്യാവസായിക നിലപാടുകള്‍ വികസിപ്പിച്ചെടുത്തതിന്റെ തിരിച്ചടികള്‍ ബംഗാളില്‍ നേരിട്ടിട്ടും പാഠം പഠിക്കാതെ പോകുന്നത് നവലിബറല്‍ നയങ്ങളോടുള്ള ദാസ്യ മനോഭാവമല്ലാതെ മറ്റൊന്നുമല്ല.
പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാര പന്തലിലുള്ള ജാഗ്രത നിലനിര്‍ത്തി ജനങ്ങളെ ഐക്യപ്പെടുത്താനുള്ള പുതിയ സമരമുഖങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ആയുധ ബലത്തോടെ കേരളത്തെ കൊള്ളയടിക്കുന്ന കുത്തകയെ പരാജയപ്പെടുത്താന്‍ എളുപ്പവഴികളില്ലെന്ന് അറിയുക.
 Dool news
May 9th, 2012 toll toll toll toll toll

no toll on roads
no toll no b. o. t 








Wednesday, April 11, 2012

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

March 23rd, 2012
doolnews.com

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


‘നോ ബി.ഓ.ടി നോ ടോള്‍’ എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള ‘ദേശീയ’ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.

പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍ നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.

ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.

അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.നോ തോല്‍ ഓണ്‍ റോഡ്സ് നോ തോല്‍ നോ ബി ഓ t

News Collected by

Saturday, March 31, 2012

പാലിയേക്കര ടോള്‍കമ്പനിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഓഹരി


പാലിയേക്കര ടോള്‍കമ്പനിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഓഹരി


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനിടയിലും പാലിയേക്കരയില്‍ ടോള്‍കൊള്ള നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സംസ്ഥാനത്തെ സമുന്നതനായ കോണ്‍ഗ്രസ് നേതാവിന് ബിനാമി ഓഹരി. ശക്തമായ എതിര്‍പ്പിനിടയിലും ടോളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ നേതാവാണ്.

ഈ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് പാലിയേക്കര ടോള്‍ വിരിവ് വിഷയവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിട്ടിയിലും കേന്ദ്ര സര്‍ക്കാറിലും സ്വാധീനം ചെലുത്തുന്നത്. കേന്ദ്ര സര്‍ക്കാറില്‍ ഇദ്ദേഹത്തിലുള്ള സ്വാധീനം കാരണമാണ് നാഷണല്‍ ഹൈവേ അതോറിട്ടി ടോള്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസിലെ പ്രമുഖ എം.പിയും ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. പാലിയേക്കര പ്രതിഷേധ സമരത്തെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താന്‍ ഇവരുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമവും നടക്കുന്നുണ്ട്.

നേരത്തെ പാലിയേക്കരയില്‍ ടോള്‍ പിരിവുണ്ടാവുകയില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്ന ഉറപ്പ്. ടോള്‍ കമ്പനിയില്‍ ഓഹരിയുള്ള നേതാവിന് അടികൊടുക്കുകയെന്ന ലക്ഷ്യവും അന്ന് ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ കോണ്‍ഗ്രസ് നേതാവ് ശക്തമായി ഇടപെട്ടതോടെ മുഖ്യമന്ത്രിക്ക് ഉറപ്പില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരികയും സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണത്തോടെ ടോള്‍ പിരിക്കാന്‍ അവരസരമൊരുങ്ങുകയുമായിരുന്നു. ടോള്‍ പിരിവ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ നേതൃത്വത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് സി.പി.ഐ.എം നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ഓഹരിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ യോഗം.

യോഗത്തില്‍ വെച്ച് ടോള്‍ കമ്പനിക്ക് വേണ്ടി സി.പി.ഐ.എം, കോണ്‍ഗ്രസ് എം.പി മാരെയും എം.എല്‍.എമാരെയും വിലക്കെടുക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഈ യോഗത്തില്‍ വെച്ചാണ് ടോള്‍പിരിവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മറികടന്ന് ഇവര്‍ക്ക് തീരുമാനവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയത് ഈ കോണ്‍ഗ്രസ് നേതാവാണെന്നും ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് നേതാവിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് ടോള്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സി.ആര്‍ നീലകണ്ഠനും വ്യക്തമാക്കുന്നുണ്ട്. ‘ ടോള്‍ കൊള്ളയുടെ വിഹിതം ചെറിയ തോതില്‍ പറ്റുന്നവര്‍ പലരുണ്ട്. പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും പോലീസുകാരും ചില മാധ്യമങ്ങള്‍ പോലും അതിലുണ്ടാകാം. എന്നാല്‍ ഈ കമ്പനിയില്‍ ഓഹരി പങ്കാളിത്തം (ഒളിവില്‍) ഉള്ള കേരളത്തിലെ ഒരു കോണ്ഗ്രസ് നേതാവുണ്ട്. അതാരാണെന്നു അന്വേഷണാത്മകര്‍ കണ്ടുപിടിക്കുക’- സി.ആര്‍. തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ ഇങ്ങിനെ പറയുന്നു.

മണ്ണൂത്തി-അങ്കമാലി റോഡില്‍ ഈ സ്വകാര്യ കമ്പനി മുതലിറക്കിയത് 315 കോടി രൂപയാണ്. എന്നാല്‍ ടോള്‍ വഴി പിരിച്ചെടുക്കുന്നത് 12,500 കോടി രൂപയും. ഭീമമായ തുക ടോള്‍ പിരിച്ചാണ് കമ്പനി വന്‍ ലാഭം കൊയ്യുന്നത്. ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരാഹാര സമരം നക്കുകയാണ്.

അതേസമയം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ സാംസ്‌കാരി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കാനും അറസ്റ്റുള്‍പ്പെടെ വരിക്കാനും അവര്‍ അഹ്വാനം ചെയ്യുന്നുണ്ട്. ദേശീയപാതാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സാംസ്‌കാരിക സംഗമം ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളില്‍ നടക്കുന്നുണ്ട്.

http://www.doolnews.com/congress-leader-as-part-of-paliakkara-toll-company-malayalam-news-526.html

News Collected by

Sunday, February 19, 2012

ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി

ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി

ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ട നിരാഹാരമിരിക്കുന്ന പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കരയെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദും സംഘവും സന്ദര്‍ശിച്ചു.
പൊതുവഴിയിലൂടെ കടന്നുപോകണമെങ്കില്‍ ഏതെങ്കിലും കോണ്‍ട്രാക്ടറുടെ സഞ്ചിയില്‍ പണം നല്‍കണമെന്നത് ദുസ്സഹമാണെന്ന് സെക്രട്ടറി പറഞ്ഞു.
സ്കൂളുകളും, പാലങ്ങളും പാതയോരങ്ങളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെങ്കില്‍ അത്തരം ഭരണകൂടങ്ങള്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷെരീഫ്, ജില്ലാ സെക്രട്ടറി മിര്‍സാദുര്‍ റഹ്മാന്‍, ചാവക്കാട് ഏരിയ പ്രസിഡന്‍റ് റഷീദ് പാടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ആര്‍. ഹനീഫ, റസാഖ് ചാവക്കാട്, പി.കെ. ശിഹാബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സുലൈമാന്‍ കൊരട്ടിക്കരയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് സൂചന.
സര്‍ക്കാറും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും വിവിധ സമരസംഘടനകളും ചില രാഷ്ട്രീയ സംഘടനകളും പിന്തുണയുമായത്തെുന്നണ്ട്. വരുന്ന 19ന് ഞായറാഴ്ച ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സില്‍ ടോള്‍ ഫ്രീയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി

ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി

ചാവക്കാട്: ചേറ്റുവ ടോളില്‍ രണ്ടാംഘട്ടം നിരാഹാര സമരം നടത്തിയിരുന്ന പി.ഡി.പി ജില്ലാ വൈ. പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താലൂക്കാശുപത്രിയിലെ ഡോ. ടി.എസ്. രവീന്ദ്രന്‍ ശനിയാഴ്ച ഉച്ചയോടെ സമരപ്പന്തലിലത്തെി പരിശോധിച്ചതിനത്തെുടര്‍ന്നാണ് ചാവക്കാട് എസ്.ഐ. കെ. മാധവന്‍കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. മൂത്രാശയത്തില്‍അണുബാധയും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരാഹാരമനുഷ്ഠിച്ചിരുന്ന ടി.എം. മജീദിനെ അറസ്റ്റ് ചെയ്ത് നീക്കിയതിനത്തെുടര്‍ന്നാണ് കഴിഞ്ഞനാലിന് പി.ഡി.പി. വൈ.പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരമാരംഭിച്ചത്. ജില്ലാ കലക്ടര്‍ പി.എം.ഫ്രാന്‍സിസ് സമരപ്പന്തലിലത്തെിയിരുന്നു. പി.ഡി.പി ജില്ലാ വൈ.പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കര ഫിറോസിന്‍െറ അറസ്റ്റിനത്തെുടര്‍ന്ന് നിരാഹാരമാരംഭിച്ചു. നിരാഹാരസമരം 13 ദിവസം പിന്നിട്ടു.

അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു

അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു


കൊടുങ്ങല്ലൂര്‍: 19 കോടി ചെലവില്‍ വികസിപ്പിക്കുന്ന അഴീക്കോട് -ചാമക്കാല റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 20 കി.മീ വരുന്ന റോഡില്‍ പലയിടത്തിലും ആവശ്യമായ വീതിയില്ളെന്നും, എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം നടത്താതെ ക്രമക്കേട് നടത്തിയതായുമാണ് പരാതി. വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സംഘവും, പി.ഡബ്ളിയു,ഡി ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് റോഡ് പരിശോധിച്ചത്്. അഴീക്കോടിനും ചാമക്കാലക്കുമിടയില്‍ ആറ് ഇടങ്ങളിലായിരുന്നു പരിശോധന. ബോറിങ് നടത്തി അടര്‍ത്തിയെടുത്ത ടാറിങ് ലബോറട്ടറി പരിശോധനക്കായി സംഘം ശേഖരിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെയായിരുന്നു പരിശോധന .
എസ്റ്റിമേറ്റിലുള്ളത് പ്രകാരം ചിലയിടങ്ങളില്‍ വീതിയിലുള്ള നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. അതേ സമയം ശാസ്ത്രീയ ലാബ് പരിശോധനക്ക് ശേഷം കൃത്യമായ വിവരങ്ങള്‍ പറയാനാകുമെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി ജ്യോതിഷ്കുമാര്‍, സി.ഐ കെ.കെ. സജീവ്, വിജിലന്‍സ് പി.ഡബ്ളിയു.ഡി ഇ.ഇ. പ്രദീപ്, പി.ഡബ്ളിയു.ഡി എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

തീരദേശ ഹര്‍ത്താല്‍ പൂര്‍ണം

തീരദേശ ഹര്‍ത്താല്‍ പൂര്‍ണം


വാടാനപ്പള്ളി: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട്
പി.ഡി.പി ആഹ്വാനം ചെ യ്ത തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. ടെ
മ്പോ, ടാക്സി, ഓട്ടോ, സ്വകാര്യ ബസ് എന്നിവ ഓടിയില്ല. മെഡി
ക്കല്‍ ഷോപ്പ് ഒഴിച്ച് മറ്റ് കടകള്‍ അടഞ്ഞു കിടന്നു. ബുധനാഴ്ച രാവി
ലെ പി.ഡി.പി പ്രവര്‍ത്തകര്‍ തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളും കടക
ളും അടപ്പിച്ചു. വാഹനങ്ങള്‍ ഓടരുതെന്നും പ്രവര്‍ത്തകര്‍ നിര്‍ദേശം
നല്‍ കിയിരുന്നു. തൃശൂര്‍ക്കുള്ള സ്വകാര്യബസുകള്‍ വാടാനപ്പള്ളി
സെന്‍ററിന് കിഴക്ക് ആല്‍മാവ് പരിസരത്തുനിന്നാണ് പുറപ്പെട്ടത്. അ
തേ സമയം ദേശീയപാത 17 വഴി ചില കെ.എസ്.ആര്‍.ടി.സി ബസു
കള്‍ ഓടി.
തൃപ്രയാര്‍: ചേറ്റുവ -കോട്ടപ്പുറം ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന
ാവശ്യപ്പെട്ട് പി.ഡി.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹത്തി
ന്‍െറ 10ാം ദിവസമായ ചൊവ്വാഴ്ച നടത്തിയ തീരദേശ ഹര്‍ത്താല്‍
തൃപ്രയാര്‍, നാട്ടിക മേഖലയില്‍ ഭാഗികമായി ബാധിച്ചു.
തൃപ്രയാറില്‍ കട കള്‍ അടപ്പിക്കലും വാഹനങ്ങള്‍ തട യലും ഹ
ര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തതോടെ അവസാനി
ച്ചു. ഉച്ചക്കുശേഷം പല സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. വല
പ്പാട്, എടമുട്ടം ഭാഗങ്ങളിലും ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തും
ഭാഗികമായി തന്നെ ഹര്‍ത്താല്‍ ബാധിച്ചു.
ചാവക്കാട്: ചാവക്കാട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള
വ്യാപാരി ഏകോപന സമിതി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ
കുറിപ്പ് ഇറക്കിയെങ്കിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
ചാവക്കാട് സ്റ്റേഷന്‍ പരിധിക്കപ്പുറം ചില അനിഷ്ട സംഭവങ്ങളു
ണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു. ട്രാന്‍സ്
പോര്‍ട് ബസുകള്‍ പൊലീസ് ബന്തവസോടെ സര്‍വീസ് നടത്തി.

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍


ചാവക്കാട്: ചേറ്റുവ ടോള്‍ നിരാഹാര സമരം തുടരുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ പരിഹാരമോ നടക്കാത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വ്യാഴാഴ്ച മെഡിക്കല്‍ കോളജും ഉപരോധിക്കും.നിരാഹാരമിരുന്നിരുന്ന പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ചാവക്കാട് പൊലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളജ് ഉപരോധം. അദ്ദേഹം അവിടെയും നിരാഹാരം തുടരുകയാണെന്ന് പി.ഡി.പി വക്താവ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് പാല്‍ ,പത്രം,മെഡിക്കല്‍ ഷോപ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ടി.കെ.വാസു ഉദ്ഘാടനം ചെയ്യും. ഹര്‍ത്താലിന് ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ വൈസ് പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരം തുടരുന്നുണ്ട്. ഏഴാം ദിവസം പിന്നിട്ട് ഞായറാഴ്ചയും വിവിധ നേതാക്കള്‍ എത്തി അഭിവാദ്യങ്ങളര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ് തെക്കുംപുറം തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ടോള്‍ ഫ്രീ ഡേ ആചരിക്കും

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 3

Monday, May 10, 2010

കിനാലൂരില്‍ കലാപമുണ്ടാക്കുന്നത് കപടവര്‍ഗീയശക്തികള്‍ -മന്ത്രി തോമസ് ഐസക്

Posted on: 09 May 2010


കെ.ജി.ഒ.എ. സംസ്ഥാനസമ്മേളനം തുടങ്ങി




പാലക്കാട്: കപടവേഷംകെട്ടിയ ചില വര്‍ഗീയശക്തികളാണ് കോഴിക്കോട്ടെ കിനാലൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. അവര്‍ മുഖ്യധാരാ രാഷ്ര്ടീയപ്പാര്‍ട്ടികളെ വെല്ലുന്ന വിപ്ലവമുദ്രാവാക്യവുമായി രംഗത്തുവന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ.) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലുവരിപ്പാതയ്ക്ക് എതിരെ എ.ഐ.വൈ.എഫ്.

Posted on: 10 May 2010
കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയ്‌ക്കെതിരെ ഭരണ മുന്നണിയില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ.യുടെ യുവജന സംഘടന എ.ഐ.വൈ.എഫാണ് പരസ്യമായി ഇതിനെതിരെ രംഗത്തുവന്നത്.

നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാര്‍ക്ക് നേരെ പോലീസ് നടത്തിയ കടന്നാക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. തൃശ്ശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല. കിനാലൂരിനെ വ്യാവസായിക വളര്‍ച്ചയുള്ള പ്രദേശമായി മാറ്റാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എ.ഐ.വൈ.എഫിന്റെ പിന്തുണയുണ്ടായിരിക്കും. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഇത്രയധികം ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ റോഡ് വികസനത്തില്‍ നാഷണല്‍ ഹൈവേ പോലും 30 മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല എന്നതാണ് കേരളത്തിന്റെ പൊതുവായ നിലപാട്. ഈ സാഹചര്യത്തില്‍ ഇത്രയധികം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള നാലുവരിപ്പാത നിര്‍മാണത്തെ അംഗീകരിക്കാനാവില്ല. കിനാലൂരില്‍ വരുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി പൊതുചര്‍ച്ച നടത്തി സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയുമെല്ലാം തകര്‍ത്തുകൊണ്ട് വരുന്നപാത ജനങ്ങളുടെ ആവശ്യമല്ല-അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ഗവാസ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.എം. ശശി, പി.പി.ലെനിന്‍ദാസ്, മീനാ സുരേഷ്, അജയ്കുമാര്‍, കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമരക്കാര്‍ അടി ചോദിച്ചു വാങ്ങി


Monnday, May 10, 2010

In\meqcn kv{XoIÄ¡pw Ip«nIÄ¡pw t]meokv aÀ±\w Gä kw`hw At\zjn¡m¯ kwØm\ h\nXm I½ojsâ \ne]mSv hnhmZamIp¶p. kac¡mÀ tNmZn¨v ASnhm§pIbmbncp¶p F¶mWv h\nXm I½oj³ A[y£ Un. {iotZhn C´ymhnjt\mSv ]dªXv. cmjv{Sobt{]cnXamb kw`hambXn\m Cu hnjb¯n h\nXm I½oj³ kzta[bm CSs]Snsöpw h\nXm I½oj³ A[y£ ]dªp.





Friday, April 23, 2010

ദേശീയ പാത വികസനം : സര്‍വ്വ കക്ഷി സംഖം മുഖ്യ മന്ത്രിയെ കാണും

Published on: Friday, April 23, 2010 20:1 hrs IST മനോരമ
çÆÖàÏÉÞÄÕßµØÈ¢ Ø¢Ìtß‚í çµø{Jßæa ¦ÕÖcBZ ºV‚ 溇ÞX Îá~cÎdLßÏáæ¿ çÈÄãÄbJßÜáU ØVÕµfߨ¢¸¢ dÉÇÞÈÎdLßæÏAÞÃá¢. ÎdLߨÍÞçÏÞ·JßæaÄÞÃí ÄàøáÎÞÈ¢. Éß.dÉÍÞµøÈí ºàËí æØdµGùßÏáæ¿ ºáÎÄÜ ÈWµÞÈᢠÄàøáÎÞÈß‚ßGáIí.

çÆÖàÏ ÉÞÄ 30 ÎàxV ÕàÄßÏßW ÕßµØßMß‚ÞW ÎÄß, ç¿ÞZ çÕI ®Kà µÞøcB{ÞÃí §KæÜ ØVÕµfßçÏÞ·JßÜáIÞÏ ÄàøáÎÞÈ¢. §AÞøc¢ dÉÇÞÈÎdLßÏáÎÞÏß ºV‚ 溇ÞÈÞÃí ØVÕµfßçÏÞ·¢ ÁWÙßAí çÉÞµáKÄí. ºàËí æØdµGùßÏÞÏ ÈàÜ·¢·ÞÇøÈí ɵø¢ Éß.dÉÍÞµøÈí ºàËí æØdµGùßÏáæ¿ ÄÞÜíAÞÜßµ ºáÎÄÜ ÈWµÞÈÞÃí ÎdLߨÍÞ ÄàøáÎÞÈ¢.

ç¿ÞÎßX Ä‚Cøß ÈWµßÏ ÙV¼ßÏßW Îá~cÎdLßæAÄßæø È¿JßÏ ÉøÞÎVÖæJAáùß‚í ²KᢠÉùÏÞÈßæÜïKÞÏßøáKá dÉÄßµøÃ¢. ÈÏdÉ~cÞÉÈ dÉØ¢·ÕßÕÞÆJßW ·ÕVÃVAí ÈWµáK ÎùáÉ¿ßçÏAáùß‚í çºÞÆß‚çMÞZ ¥ÕcµíÄÎÞÏ ÎùáÉ¿ßÏÞÃí ÈWµßÏÄí








ദേശീയ പാത വികസനം 30 മീറ്റര്‍ ആക്കാന്‍ ആവില്ലെന്ന് N.H.A.I

Published on: Friday, April 23, 2010 9:45 hrs IST മനോരമ
çÆÖàÏÉÞÄÕßµØÈ¢ 30 ÎàxùÞÏß ºáøáAÞÈÞÕßæÜïKí çÆÖàÏÉÞÄÞ ¥çÄÞùßxß æºÏVÎÞX dÌç¼ÖbV Øß¢·í ØVÕµfßçÏÞ·æJ ¥ùßÏß‚á. §ÄáÎÞÈßAÞæÄ øÞ×íd¿àÏØNVg¢ æºÜáJÞÈÞÃí çÏÞ·¢ ÄàøáÎÞÈß‚Äí. ¥ÈcØ¢ØíÅÞÈB{ßW ÉâVJßÏÞAßÏ çµdwÉiÄß §KæJ çÏÞ·çJÞæ¿ çµø{JßÈí È×í¿æM¿ÞX çÉÞÕáµÏÞÃí.

2007W çùÞÁßæa ÕàÄß 45ÎàxùÞAß µáù‚í çÆÖàÏÉÞÄÕßµØÈ¥çÅÞùßxßÏáÎÞÏß ØVAÞV µøÞæùÞMßGá. ®WÁß®Ëí çÏÞ·Jßæa ¥¢·àµÞøçJÞ¿áµâ¿ßÏÞÏßøáKá §Äí. µøÞæùÞMßGßæÜïCßW çµø{JßÈí ÉiÄß È×í¿æM¿áæÎKÞÏßøáKá ¥Kí µYÕàÈV èÕA¢ ÕßÖbX ÉùEÄí. µøÞæùÞMßGí ÎâKá ÕV×¢ µÝßE çÖ×¢ §çMÞZ ÉÜ ¼ßÜïµ{ßÜᢠØíÅÜæÎ¿áMí ¯ÄÞIí ÉâVJßÏÞAß. æºùßÏÍâÕá¿ÎµZAᢠØíÅÜæÎ¿áMí ÎâÜ¢ ©É¼àÕÈÎÞVP¢ È×í¿æM¿áKÕVAáÎÞÏß dÉçÄcµÉáÈøÇßÕÞØÉÞçA¼í ®X®‚í®° æÏæAÞIí ØNÄßMßAáµÏᢠæºÏíÄá. ÉiÄß §dÄæÏÞæA ÎáçKÞGáçÉÞÏ çÖ×ÎÞÃí ÉFÞÏJí ÄßøæE¿áMí ÎáKßWAIí ÍøÃÉfÕᢠdÉÄßÉfÕᢠèµçµÞVJáÉ߿߂í ÉiÄß Îá¿BáK ØíÅßÄßÏáIÞAßÏßøßAáKÄí. çÆÖàÏÉÞÄÕßµØÈ¢ ¥ÈßÕÞøcÎÞæÃKßøßæA §KæJ ØVÕµfßçÏÞ·JßÈí µáçùAâ¿ß dµßÏÞvµÎÞÏß ØÎàÉÈ¢ ØbàµøßAÞÎÞÏßøáKá. ç¿ÞZ ÈßøAí µáùÏíAÞX çµdwJßW ØNVg¢ æºÜáJÞ¢, ÉÞÄçÏÞøæJ ÍâÎß ©É¼ßÕÈÎÞVPÎÞÏ æºùáµß¿ ÕcÞÉÞøßµZAí ɵø¢ ÉÞÄçÏÞøJáÄæK ÍâÎß µæIJß ÈWµáK ÉiÄßÏíAí ÎáXèµæ‡¿áAÞ¢, È×í¿ÉøßÙÞøJáµ µâGß ¥ÄßæÜÞøáÍÞ·¢ Ø¢ØíÅÞÈØVAÞV ÕÙßAáK ØíÅßÄßÏáIÞAÞ¢. §Jø¢ ÌÆW ÎÞVPBZ ¦øÞÏáKÄßÈá §çMÞÝæJ çÆÖàÏÉÞÄ ÎøÃæAÃßÏÞÏß Äá¿øáK ØÞÙºøc¢ Øã×í¿ßAáµÏÞÃí æºÏíÄÄí.